
മണവാട്ടിയുടെ വേഷത്തിൽ, വിറയ്ക്കുന്ന നെഞ്ചോടെ മാളവിക ആ മണിയറയിൽ കാത്തിരുന്നു. മുല്ലപ്പൂക്കളുടെ മണമുള്ള ആ മുറിയിൽ പെട്ടെന്നാണ് വാതിൽ തുറക്കപ്പെട്ടത്. ഉള്ളിലേക്ക് നടന്നു വന്ന ദേവന്റെ മുഖത്ത് ഒരു ഭ്രാന്തന്റെ…..
മാളവിക എഴുതിയത് – അനിഷ “വേണ്ട അച്ഛാ… പ്ലീസ്, എന്നെ ആ തറവാട്ടിലേക്ക് കെട്ടിച്ചു വിടരുതേ… അയാൾക്ക് ഭ്രാന്താണെന്ന് നാട്ടുകാർ മുഴുവൻ പറയുന്നുണ്ട്. എന്നെ അങ്ങോട്ട് അയക്കരുത്, ഞാൻ അച്ഛന്റെ കാലു പിടിക്കാം…”ചുവരിലേക്ക് ഒതുങ്ങിനിന്ന്, നെഞ്ചോട് കൈകൾ ചേർത്തുപിടിച്ച് മാളവിക കരഞ്ഞു …
മണവാട്ടിയുടെ വേഷത്തിൽ, വിറയ്ക്കുന്ന നെഞ്ചോടെ മാളവിക ആ മണിയറയിൽ കാത്തിരുന്നു. മുല്ലപ്പൂക്കളുടെ മണമുള്ള ആ മുറിയിൽ പെട്ടെന്നാണ് വാതിൽ തുറക്കപ്പെട്ടത്. ഉള്ളിലേക്ക് നടന്നു വന്ന ദേവന്റെ മുഖത്ത് ഒരു ഭ്രാന്തന്റെ….. Read More






